Monday, October 27, 2008

മഴവില്ല്

മാനത്തെ മഴവില്ലിനോളം സൌന്ദര്യം എന്തിനെന്കിലും ഉണ്ടോ എന്ന് സംശയം ആണ് .ഒരു നിമിഷം ,നിമിഷങ്ങള്‍ മാത്രം മാനത്തിന്റെ കണ്ണിരു മറച്ചു ആ മുഖത്ത് വിരിയുന്ന പുഞ്ചിരി അതീവ സുന്ദരം.പക്ഷെ അതിന്റെ പിന്നില്‍ തോരാത്ത കണ്ണിരു ണ്ടായിരുന്നു ഇടനെഞ്ചു പൊട്ടി കണ്ണ് മഞ്ഞ്ചളിച്ചു കരഞ്ഞത് മുഴുവന്‍ മണ്ണിനു കുളുര്മയായി.
ദിഗം ന്ദങ്ങള്‍ മുഴങ്ങുന്ന ഇടിയും മിന്നലും കണ്ടു മണ്ണ് ഗം ഭിരനായ മാനത്തെ നോക്കി.അവിടെ ഒരു പുഞ്ചിരി യുടെ മഴവില്ല് .മണ്ണ് നാണിച്ചു .തൃപ്ടിയയോ എന്ന ചോദ്യം ആണതെന്ന് മണ്ണ് നിര്‍വൃതി കൊണ്ടു

പന്ജരം

നിങ്ങള്‍ക്കോ മറ്റുള്ളവര്കോ കാണാത്ത ഒരു പന്ജര ത്തില്‍ ആണ് ആ കിളി. ഒന്നല്ല ഒരുപാട് പന്ച്ജരങ്ങള്‍ .ഒന്നല്ലെന്കില്‍ മറ്റൊന്ന്.ഒരു ഭാഗത്തെ അഴികള്‍ രാഗിമുറിച്ചു പുറത്ത് കടക്കാമെന്ന് വ്യമൊഹിയ്കുമ്പോള്‍ അത് മറ്റൊരു കൂട്ടിലേയ്ക്ക്‌ ഉള്ള വാതിലാകുന്നു. എന്നുമെന്നും പ്രതീക്ഷയുടെ അറക്ക വാള്കൊണ്ട് രാകി രാകി മുറിച്ചു മാറ്റുന്ന അഴികള്‍ ഏതൊ അദൃശ്യന്‍ പെറുക്കിയെടുത്ത് മറ്റൊരു കൂട് പണിയുന്നു. വല്ലപ്പോഴും ഇളകി യിരിയ്കുന്ന ഒരു അഴിയില്‍ ചെന്ന് മുട്ടാന്‍ അവസരം വരും.അപ്പോള്‍ അത് എളുപ്പത്തില്‍ ഊരി മാറ്റി പറന്നുയരാന്‍ സാധിയ്ക്കും.

Thursday, October 23, 2008

കവിതയല്ല

അമ്മേ ശപിയ്കരുത്
പെറ്റിട്ട കുഞ്ഞിന്‍ ചുണ്ട് പിളര്‍നാദ്യമായ്
പകര്‍ന്ന സ്നേഹം
തിരിച്ചു നല്‍കാത്തവന്‍ ,അമ്മയെ അറിയാത്തോന്‍
അമ്മ;തന്‍ കണ്ണിരില്‍ മുങ്ങി മരിച്ച്ചതിന്‍ ചരമദിനം
മറക്കാന്‍ ലഹരിയില്‍ മുങ്ങിക്കുളിച്ച്ചോന്‍
അമ്മയൊരു യന്ത്രമാല്ലെന്നരിയാത്തോര്‍ -നമ്മള്‍
തന്ത്രത്ത്തിലമ്മ തന്‍ നിശ്വാസവും വിട്ടു കശാക്കുന്നോര്‍
മക്കളരിയാത്ത അമ്മ മനസ്സുഴരി
വിരുദ്വാര്ത്തങ്ങളുടെ മുള്ളാല്‍ ഞെരുക്കുന്ന പവിത്രപുഷ്പം
മുള്ളും പുഷ്പവും വിരിന്ജതീഗര്ഭത്ത്തിലോ !
നിലയ്കാതോഴുകിയ കന്നിഇരു ചോദിച്ചു
കൂട്ട കുരുതികളും കൊടും ചതികളും-മക്കളെ
നിങ്ങളെ പെറ്റതും പോട്ടതുംഈ അമ്മ തന്നെയോ.
ബാലികാ കൌമാരധാരയില്‍ വളര്ച്ച
സ്ത്രിയോളം
പുരുഷന്റെ തൂലികത്തുമ്പില്‍
കുത്തി ഉയര്‍ത്തിയ അവളോ -അബല
വന്ച്ചകി ,കുലട, ദോഷങ്ങലനവതി -പക്ഷെ
കാമാ ന്തനായ സ്വാര്തനവള്‍ പരമാനന്ത സുഖോപാധി .
അമ്മയോളം വളര്‍ന്നാല്‍ പരമോന്നതന്‍
അമ്മയോളം താഴ്ന്നാലും ഉന്നതന്‍ സത്യം
അമ്മ തന്നെ സര്‍വം അറിയുന്നു ഞങ്ങള്‍
അരുത് ശപിയ്കരുതമ്മേ

Tuesday, October 14, 2008

Alas ..alas! who is injured in my love,
who drowned in my tears.!!